1921ലെ മലബാർ കലാപത്തെ അടിസ്ഥാനമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയൻകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ച ശേഷം ഉണ്ടായിട്ടുള്ള വിവാദങ്ങൾക്ക് പുതിയൊരു മാനം നല്കി പൃഥ്വീരാജിന്റെ കുടുംബത്തിൽ മുൻപ് നടന്ന സംഭവങ്ങൾ ഓർമ്മിപ്പിച്ച് മുതിർന്ന പത്ര പ്രവർത്തകൻ ശ്രീ കുമാർ ചെല്ലപ്പൻ രംഗത്ത്
പ്രിത്വീരാജിനോട് അദ്ദേഹത്തിന്റെ പിതൃ സഹോദരിമരിക്കാൻ കാരണമായ സംഭവം ഓർമ്മിപ്പിച്ചുകൊണ്ടാണ് കുമാർ ചെല്ലപ്പൻ തന്റെ പ്രതികരണം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
കുമാർ ചെല്ലപ്പന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ
നടൻ പൃഥ്വിരാജ് ഒരു കാര്യം മറക്കരുത് . താങ്കളുടെ അമ്മായി (അച്ഛൻ സുകുമാരന്റെ സഹോദരി) വധിക്കപ്പെടുന്നത് ഒരു ഇസ്ലാമിക സഹോദരന്റെ കൈകൾ കൊണ്ടാണ്. ബാങ്ക് ഉദ്യോഗസ്ഥയായ അവരുടെ കാമുകൻ ആയിരുന്നു ആ മുസ്ലിം യുവാവ്. അവരുടെ പക്കലുള്ള എല്ലാ സമ്പാദ്യവും മേടിച്ചെടുത്തു. തുടർന്ന് ബാങ്കിൽ നിന്ന് അവരെക്കൊണ്ടു എടുപ്പിക്കാവുന്ന വായ്പ മൊത്തം എടുപ്പിച്ചു. തുക തിരികെ ചോദിച്ചപ്പോൾ , ആ സമാധാനത്തിന്റെ ദൂതൻ അവരെ കുത്തി കൊല്ലുകയായിരുന്നു.. ഇത് ചരിത്രമല്ല.. ആനുകാലിക സംഭവമാണ്.. നിങ്ങൾ അത് മറന്നിരിക്കാം . പക്ഷെ ഞങ്ങൾ മറന്നിട്ടില്ല സുഹൃത്തേ..