കൊച്ചി: കെ.വി.തോമസിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഏത് പദവിയാണ് ഇനി കോണ്‍ഗ്രസ് അദ്ദേഹത്തിന് കൊടുക്കേണ്ടിയിരുന്നതെന്ന് സതീശൻ ചോദിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തോമസിന് അധികാരമോഹമാണെന്ന് എല്ലാവർക്കും അറിയാം. പൊതു സമൂഹം രാഷ്ട്രീയ വിഷയങ്ങളിൽ നല്ല വിലയിരുത്തലുകൾ നടത്താറുണ്ട്. എൽഡിഎഫ് പ്രവർത്തകർ അവജ്ഞയോടെയാകും അദ്ദേഹത്തെ സ്വീകരിച്ചത്. കോണ്‍ഗ്രസിൽ നിന്നും അദ്ദേഹത്തെ സന്തോഷത്തോടെ യാത്രയാക്കുന്നുവെന്നും ഇനി ഈ ബാധ്യത സിപിഎം ചുമക്കട്ടെ എന്നും വി.ഡി.സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here