തൃശൂർ: പാലക്കാട് – തൃശൂർ പാതയിൽ യാത്രക്കാർക്ക് ആശ്വാസമേകി കുതിരാൻ തുരങ്കം തുറന്നു. സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷം കേന്ദ്രസർക്കാരിൽ നിന്നും അനുമതി കിട്ടിയതോടെയാണ് കുതിരാൻ തുറന്നത്.

ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയാണ് ഗതാഗതയോഗ്യമാക്കിയത്. ഇതോടെ കോയമ്പത്തൂർ – കൊച്ചി പാതയിലെ യാത്രസമയം ഏറെ ലാഭിക്കാനാവും.

കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ഇന്ന് മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരിയും അറിയിച്ചിരുന്നു. നേരത്തേ, തുരങ്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളുടെ പരിശോധന പൂർത്തിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here