മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെ ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ചീഫ് സെക്രട്ടറിയും ഡിജിപിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവശങ്കറിനെ നീക്കാനുള്ള സുപ്രധാന തീരുമാനം ഉണ്ടായത്.സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റി നിർത്തുന്നതാണ് ഉചിതമായ തീരുമാനമെന്നാണ് സർക്കാർ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here