അങ്കമാലിയിൽ ശക്തമായ കാറ്റും മഴയും

കൊച്ചി: അങ്കമാലിയിൽ ശക്തമായ കാറ്റും മഴയും. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. ഫ്ലക്സ് ബോർഡുകൾ റോഡിലേക്ക് മറിഞ്ഞു വീണ് ദേശീയപാതയിലും ഗതാഗത തടസമുണ്ടായി. വീടുകൾക്കും നാശമുണ്ടായി.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here