ബിജെപി എന്തുകൊണ്ട് കേരളത്തിലെ ഇടത് ഭരണത്തെ അട്ടിമറിച്ചില്ല: രാഹുൽ ഗാന്ധി
തിരുവനന്തപുരം: എന്തുകൊണ്ടാണ് ഇടതുപക്ഷ സർക്കാരിന്‍റെ അഴിമതികൾ അന്വേഷിക്കാൻ ബിജെപി ദേശീയ ഏജൻസികളെ ഉപയോഗിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും മറ്റ് ദേശീയ ഏജൻസികളെയും ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി എന്തുകൊണ്ടാണ് കേരളത്തിലെ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കാത്തതെന്നും രാഹുൽ‌ ചോദിച്ചു.

നേമത്ത് കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നറിയിപ്പില്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്. രാജ്യത്തെ ജനങ്ങളുടെ കണ്ണീർ അദ്ദേഹം കണ്ടില്ല. അതേ ധാർഷ്ട്യമാണ് പിണറായി സർക്കാരിനും. കേരളത്തിലെ ഇടതുപക്ഷം ബിജെപിയുടെ വിഭാഗീയതയും വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്, കോൺഗ്രസ് മുക്തഭാരതം. എന്നാൽ പ്രധാനമന്ത്രി ഒരിക്കൽപോലും സിപിഎം മുക്തഭാരതമെന്നോ സിപിഎം മുക്തകേരളമെന്നോ പറയുന്നത് കേട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here