അങ്കമാലി:54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുംകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അങ്കമാലി ജോസ് പുരം ചാത്തനാട്ട് വീട്ടിൽഷൈജു തോമസ്(40) ആണ് അറസ്റ്റിലായത്.

കുട്ടി തൻ്റേതല്ല എന്നുള്ള സംശയത്താലും, പെണ്കുഞ്ഞ് ജനിച്ചതിലുള്ള നിരാശ കാരണവുമാണ് പ്രതി ഈ ക്രൂരകൃത്യം നടത്തിയത്. 18.06.2020 പുലര്ഴച്ചെ 04.00 മണിക്ക് അങ്കമാലി ജോസ്പുരം ഭാഗത്തു് പ്രതി കുടുംബസമേതം വാടകക്ക് താമസിച്ചു വരുന്ന വീടിന്ഴെറ കിടപ്പുമുറിയില്ഴ വെച്ച്, പെണ്ഴകുഞ്ഞിനെ ഭാര്യയുടെ കൈയ്യില്ഴ നിന്നും ബലമായി പിടിച്ചു വാങ്ങി പ്രതി തന്ഴെറ കൈ കൊണ്ട് 2 പ്രാവശ്യം കുട്ടിയുടെ തലക്കടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയുമാണ് ചെയ്തത്. തലക്ക് ഗുരുതരമായ പരിക്കുകള്ഴ പറ്റിയ കുഞ്ഞ് ഇപ്പോള്ഴ സ്വകാര്യാശുപത്രിയില്ഴ ICU-ല്ഴ ചികില്ഴസയിലാണ്. ആലുവ DYSP ജി. വേണുവിന്ഴെറ മേല്ഴനോട്ടത്തില്ഴ ചെങ്ങമനാട് എസ്.എച്ച്.ഓ. ടി.കെ.ജോസിയുടെ നേതൃതത്തില്ഴഎസ്.ഐ അശോകന്ഴ, എ.എസ്.ഐ വര്ഴഗ്ഗീസ്, ബിജു, പ്രമോദ്,പോലീസ് ഉദ്യോഗസ്ഥരായ സലിന്ഴകുമാര്ഴ, പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ അങ്കമാലി കോടതി റിമാന്ഴറ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here