തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്ക് ഉപയോഗം കർശനമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 2,415 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണവും സ്ഥിരീകരിച്ചു.

എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍. ഇന്ന് 796 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ കൂടുതലുള്ള മറ്റു ജില്ലകൾ.

LEAVE A REPLY

Please enter your comment!
Please enter your name here