മഹാരാഷ്ട്രയില്‍ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയില്‍ അനധികൃതമായി താമസിച്ച 22 ബംഗ്ലാദേശ് പൗരന്മാര്‍ അറസ്റ്റില്‍. പാര്‍ഘര്‍ ജില്ലയിലെ രജോഡി ഗ്രാമത്തില്‍ നിന്നാണ് 12 സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തത്. ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റി, തീവ്രവാദ വിരുദ്ധ സെല്‍ എന്നിവരാണ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തവര്‍ ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ജെസോര്‍, ശന്താകിറ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഇവരുടെ കൈയില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here